Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു എം.ടി കരുണാകരൻ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പന്തൽ കാൽനാട്ടൽ കർമ്മം നടത്തി മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു ഉത്രാടം നാളിലെ വാനരസദ്യ പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് ഹരിതം ഓണാഘോഷം കൂത്തിരേഴി ഉദയ കുമാർ അന്തരിച്ചു വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി
പ്രാദേശികം

റിപ്പോർട്ട് : സയിദ് കോയ വള്ളിക്കുന്ന്

വള്ളിക്കുന്ന്  : അരിയല്ലൂർ -  അരി നല്ലൂ ര്, നല്ല അരി കിട്ടുന്ന ഒരു  അങ്ങനെയൊരു പേര് ഉണ്ടായിരുന്നു എന്ന് പഴമക്കാർ പറഞ്ഞു കെട്ടുള്ള അറിവാണ്. ഒരുകാലത്ത് സുലഭമായി നെൽകൃഷി ഉണ്ടായിരുന്ന പാടം അരിനല്ലൂർ. ഇന്നത്തെ കടലുണ്ടി പരപ്പനങ്ങാടി റോഡ് മുതൽ നീണ്ട് കിടക്കുന്ന കണ്ണെത്താത്ത വയലേലകൾ പിന്നീട് റെയിൽവേ കുറച്ചുഭാഗം വേർതിരിച്ചു.

ഒരുകാലത്ത് ഏറ്റവും നല്ല കുത്തരി ലഭിച്ചിരുന്ന ഊര് എന്ന ഖ്യാതി  ഈ പ്രദേശത്തിനുണ്ടായിരുന്നു എന്ന് പഴമക്കാരിൽ നിന്നും പറഞ്ഞ് കേട്ട അറിവ് അതാണ് അരിനല്ലൂര്. അത് പിന്നീട്  അരിയല്ലൂർ ആയി മാറി എന്ന് പറയപ്പെടുന്നു. ആ ചരിത്രം തപ്പി പിന്നീട് യാത്രതിരിക്കാം.

നമ്മുടെ നാട്ടിൽ നിന്നും നാടിന്റെ പേരിൽ ഒരു അരി ലഭിക്കുന്നു . നമ്മുടെ പുഞ്ചപ്പാടത്ത്  അരിയല്ലൂരിന്റെ കാറ്റും- കർഷകന്റെ കാവലുമേറ്റ് തഴച്ചു വളർന്ന "വർഷ" ഇനത്തിൽപ്പെട്ട നെല്ല് കുത്തിയെടുത്ത് പാക്കറ്റുകളിലാക്കി നാട്ടുപച്ച മാർക്കറ്റുകളിൽ എത്തിക്കുകയാണ് "അരിയല്ലൂർ പുഞ്ച" എന്ന പേരിൽ വിനയൻ മാഷ് അതിൻറെ നേതൃത്വത്തിൽ.  തിങ്കളാഴ്ച രാവിലെ 10 മണിക്ക് അരിയല്ലൂർ നാട്ടുപച്ചയിലൂടെ അരി ജനങ്ങളിലേക്ക് എത്തിക്കും.

© 2025 vallikkunnu.in. Powered by Cybpress Innovative solution.